Tags :vivekananda-rock

National

മൂന്നു സാഗരങ്ങളുടെ സംഗമ കേന്ദ്രം; എന്തുകൊണ്ട് നരേന്ദ്ര മോദി ധ്യാനത്തിനായി വിവേകാനന്ദപ്പാറ തിരഞ്ഞെടുത്തു

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവേകാനന്ദപ്പാറയിലെ ധ്യാനം ഇന്ന് അവസാനിക്കും. വെള്ളിയാഴ്ച രാവിലെ ഉദയസൂര്യനെ വണങ്ങി, പൂജാപാത്രത്തിലെ തീര്‍ഥം കടലിലൊഴുക്കിയാണ് ആദ്യപ്രാര്‍ഥന പൂര്‍ത്തിയാക്കിയത്. ജൂൺ ഒന്നിന് ഏഴാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ധ്യാനത്തിനായി മോഡി എത്തിയത്. മുൻപും ഇത്തരത്തിൽ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. 2019ൽ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ 15 മണിക്കൂർ ഏകാന്തവാസം അനുഷ്ഠിച്ചു. 2014ൽ ഛത്രപതി ശിവാജിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രതാപ്‌ഗഢിലെത്തി. തെരഞ്ഞെടുപ്പ് കാലത്തെ ഈ സന്ദർശത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ഏറെ ചരിത്രപ്രാധാന്യമുള്ള, തന്ത്രപ്രധാനമായ […]Read More

National

സ്വാമി വിവേകാനന്ദന്റെ പാത പിന്തുടർന്ന് പ്രധാനമന്ത്രി; ധ്യാനത്തിനായി കന്യാകുമാരിയിലെത്തി

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ എത്തി. മൂന്നുദിവസത്തെ ധ്യാനത്തിനായി വ്യോമസേനയുടെ വിമാനത്തിലാണ് അദ്ദേഹം കന്യാകുമാരിയിൽ എത്തിയത്. പ്രചാരണം അവസാനിച്ചതോടെയാണ് മോദി ധ്യാനത്തിനായി ധ്യാനത്തിനെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ അദ്ദേഹം ജൂണ്‍ ഒന്നുവരെ ഇവിടെ ധ്യാനത്തിനിലിരിക്കും. പഞ്ചാബിലെ ഹോഷിയാര്‍പുരിലായിരുന്നു മോദിയുടെ അവസാന തിരഞ്ഞെടുപ്പ് പ്രചാരണം. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്നനാവുക. കന്യാകുമാരിയിലെത്തിയ അദ്ദേഹം ആദ്യം ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇവിടെനിന്നാണ് വിവേകാനന്ദപ്പാറയിലേക്ക് പോവുക. നാവികസേനയുടെ കപ്പലിലാണ് വിവേകാനന്ദപ്പാറിയില്‍ എത്തുക. 45 […]Read More