കേരളത്തെ ആകെ പിടിച്ചുലച്ച പ്രകൃതിദുരന്തത്തില്‍ മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 280 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 200ലധികം പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. രക്ഷാദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. നൂറുകണക്കിനുപേര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ചൂരല്‍മലയ്ക്കു മുകളിലുള്ള മുണ്ടക്കൈ അങ്ങാടി ഇപ്പോള്‍ മണ്ണും ചെളിയും നിറഞ്ഞ് കെട്ടിട അവശിഷ്ടങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. അതിനിടയിലെവിടെയെങ്കിലും ജീവന്റെ തുടിപ്പുണ്ടോയെന്ന് തിരയുകയാണ് സൈന്യവും ഡോഗ്സ്വാഡും അടക്കം. ഇപ്പോഴിതാ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനു ഇടയിൽ കൈറ്റ് സിഇഒ ആയ കെ അൻവർ സാദത്ത് സോഷ്യൽമീഡിയയിൽ […]Read More
Tags :vellarmala-school-magazine
Recent Posts
- കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.