Tags :umbrella

kerala

പെരുമഴയത്തും പൊരിവെയിലത്തും കുട ചൂടില്ല! മാത്യുവിന്റെ ദൃഢപ്രതിജ്ഞയ്ക്ക് 49 വയസ്; തീരുമാനത്തിന് പിന്നിലെ

മാനന്തവാടി: കൈലുള്ള സാധനങ്ങൾ പലയിടത്തും മറന്നുപോകാറുണ്ട്. പലർക്കും പലപ്പോഴായി പറ്റുന്ന കാര്യമാണിത്. എന്നാൽ മറവിയൊന്നും ഇല്ലാതെ തന്നെ ഒരേ സാധനം പലതവണയായി നഷ്ടപ്പെട്ടാലോ? അത് വല്ലാത്തൊരു ബുദ്ധിമുട്ട് ഉണ്ടാക്കും. അത്തരമൊരു കാരണം കൊണ്ട് വയനാട് തൃശ്ശിലേരിയിലെ കുമ്പളാട്ടുകുന്നേൽ മാത്യു എന്നയാൾ കുട ഉപയോ​ഗിക്കാതെയായിട്ട് വർഷം 49 കഴിഞ്ഞു. 1975 ജൂലായ് 22-നാണ് മഴയായാലും വെയിലായാലും മാത്യു കുട ചൂടില്ലെന്ന പ്രതിജ്ഞയെടുത്തത്. എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ മഴ പെയ്താൽ ചെറിയമഴയാണെങ്കിൽ അത് നനയും. ടൗണിലും മറ്റുമെത്തിയാൽ കടവരാന്തയിലൂടെയും നടക്കും. […]Read More

kerala National World

വെയിലിൽ തണലായും മഴയിൽ നനയാതെ കാത്ത് സംരക്ഷിച്ചും ഇരട്ട ഉത്തരവാദിത്തം; കുട പിറന്ന

പല രൂപത്തിലും വലുപ്പത്തിലും നിറത്തിലുമുള്ള കുടകളുടെ ബഹളമാണിനി. അവ നാടും നഗരവും കീഴടക്കി ജൈത്രയാത്ര നടത്തുന്ന സീസൺ. ചുട്ടുപൊള്ളുന്ന വേനലിൽ ഇത്തിരി തണൽ നൽകുന്ന അവൻ, മഴക്കാലത്ത് നമ്മേ നനയാതെ കാത്തു സംരക്ഷിച്ചു പോരുകയും ചെയ്യുന്നു. അങ്ങനെ ഇരട്ട ഉത്തരവാദിത്തമാണ് കുടകൾ സദാ നിർവഹിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കുടയെ ആശ്രയിക്കാത്തവർ നമുക്കിടയിൽ ഉണ്ടാകുമോ? സംശയമാണ്. എന്നാൽ ആ കുടയുടെ പിറവിയെ കുറിച്ച് അറിയാമോ ? ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ ചരിത്രമുണ്ട് കുടകൾക്ക്. പുരാതന ഈജിപ്ത്, ചൈന […]Read More