Tags :trolling

kerala

ട്രോളിം​ഗ് നിരോധനം അവസാനിച്ചിട്ടും തീരത്ത് വറുതിയുടെ കാലത്തിന് അറുതിയാകുന്നില്ല; പൊതുവിപണിയിൽ മീനിന് പൊള്ളുന്ന

കോഴിക്കോട്: ട്രോളിം​ഗ് നിരോധനം അവസാനിച്ചിട്ടും തീരത്ത് വറുതിയുടെ കാലത്തിന് അറുതിയാകുന്നില്ല. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതും ലഭിക്കുന്ന മത്സ്യത്തിന് നല്ല വില ലഭിക്കാത്തതുമാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. 52 ദിവസം നീണ്ട ട്രോളിം​ഗ് നിരോധനത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ കടലിലിറങ്ങിയ ബോട്ടുകളിൽ പ്രതീക്ഷിച്ചതുപോലെ പൂവാലൻ ചെമ്മീനും കണവയുമൊന്നും ഇനിയും ലഭിച്ചിട്ടില്ല. നല്ല വില ലഭിക്കുന്ന ഈ ഇനം മത്സ്യങ്ങൾ ലഭിച്ചാൽ മാത്രമേ തങ്ങൾക്ക് ​ഗുണമുണ്ടാകുകയുള്ളൂ എന്നാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കിളിമീൻ മാത്രമാണ് ബോട്ടുകളിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് ലഭിക്കുന്നത്. അതും […]Read More

kerala

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം; ഇത്തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വ​രെ ട്രോളിങ്ങ് നിരോധനമേർപ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും […]Read More