Tags :ship

kerala

ചിലവ് ചുരുക്കി കടൽ കടക്കാം; കൊച്ചിയിൽനിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ്‌ സാഫല്യത്തിലേക്ക്; ആദ്യ

തിരുവനന്തപുരം: മലയാളികൾ ഏറെ കാത്തിരുന്ന ഒന്നായിരുന്നു കൊച്ചിയിൽനിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ്‌. വർധിക്കുന്ന വിമാനടിക്കറ്റിന്റെ നിരക്കിനോട് പൊരുതുന്ന യാതൊരു പ്രവാസിയ്ക്കും ഇനി ചിലവ് ചുരുക്കി കടൽ കടക്കാനാകും. ഇതിനായിട്ടുള്ള പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ തുടക്കമിട്ടു. യാത്രക്കപ്പൽ തുടങ്ങുന്നതിനായി രണ്ട്‌ ഏജൻസികളെ തെരഞ്ഞെടുത്തിട്ടുണ്ട്‌. കേരളത്തിലെയും മറ്റ്‌ സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പൽ ഒരുക്കും. 12 കോടിയാണ്‌ ആദ്യഘട്ടത്തിൽ ഇതിനായി വിനിയോഗിക്കുക. വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ അവിടെയും ടൂറിസം, കയറ്റുമതി ഉൾപ്പെടെ വിവിധ […]Read More

World

ആഡംബര കപ്പലായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപിടിത്തം; ആർക്കും പരിക്കുകളില്ലെന്ന് ക്രൂസ്

ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ എന്ന ഖ്യാതി ഉള്ള ക്രൂസ് ഷിപ്പ് ‘ഐക്കൺ ഓഫ് ദി സീസ്’ കപ്പലിൽ തീപിടിച്ചതായി റിപ്പോർട്ട്. മെക്സിക്കോയിൽ തീരത്ത് നങ്കൂരമിട്ടപ്പോഴാണ് കപ്പലിൽ തീപിടിത്തം ഉണ്ടായതെന്ന് യു.എസ്.എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയുണ്ടായ ചെറിയ തീപ്പിടിത്തം പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലിന്റെ ഉടമസ്ഥരായ റോയല്‍ കരീബിയന്‍ കമ്പനി പ്രതിനിധി വ്യക്തമാക്കി. എന്നാല്‍ കപ്പലിന് എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന വിവരം പുറത്തുവന്നിട്ടില്ല അപകടത്തെ തുടര്‍ന്ന് കപ്പലിലെ വൈദ്യുതി ബന്ധത്തിന് തകരാറുണ്ടായെന്നും എന്നാല്‍ […]Read More

National

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴ് ജീവനക്കാർ മോചിതരായി; അഞ്ചുപേർ ഇന്ത്യക്കാർ

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യാക്കാർ ഉൾപ്പെടെ ഏഴ് ജീവനക്കാർ കൂടി മോചിതരായി. മോചനം ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ഇന്ത്യാക്കാരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവരിൽ മലയാളികളുണ്ടോയെന്ന് അറിവായിട്ടില്ല. ഒരു വനിതാ ക്രൂ മെമ്പറെ ഇറാൻ വിട്ടയിച്ചിരുന്നു. തൃശ്ശൂർ സ്വദേശി ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് ആണ് വിട്ടയയ്ക്കപ്പെട്ടത്. നാല് മലയാളികളാണ് കപ്പലിലുള്ളത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പിവി ധനേഷ് […]Read More