Tags :k-muraleedharan

National

സുരേഷ്‌ഗോപിയുടെ പ്രവ‍ർത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ വീഴ്ച പറ്റി; പത്മജ ബിജെപിയിൽ ചേർന്നത് തോൽവിക്ക് കാരണമായിട്ടില്ലെന്നും

ന്യൂഡൽഹി: തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതാപനും പറഞ്ഞിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പത്മജ ബിജെപിയിൽ ചേർന്നത് ഒരു ശതമാനം പോലും തോൽവിക്ക് കാരണമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവ‍ർത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ പാര്‍ട്ടി സംവിധാനത്തിനും തനിക്കും വീഴ്ച പറ്റിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. രാഹുൽ വയനാട് ഒഴിയുകയാണെങ്കിൽ പ്രിയങ്ക മത്സരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. തോല്‍വിയെ കുറിച്ച് ചോദിക്കാനാണ് രാഹുല്‍ഗാന്ധി സംസാരിച്ചത്. തന്നോട് അഭിപ്രായം ചോദിച്ചത് ബഹുമതിയായി കാണുന്നുവെന്നും മുരളീധരൻ ദില്ലിയിൽ പറഞ്ഞു. തൃശ്ശൂരില്‍ ക്രൈസ്തവ […]Read More

kerala

തൃശൂരിലെ തോല്‍വി, ജോസ് വള്ളൂരിന്റെയും വിന്‍സന്റിന്റെയും രാജി അംഗീകരിച്ചു; വി.കെ. ശ്രീകണ്ഠന് താല്‍ക്കലിക

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനും രാജിവെച്ചു. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂർ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും സമർപ്പിച്ച രാജി കെപിസിസി നേതൃത്വം സ്വീകരിച്ചു. വികെ.ശ്രീകണ്ഠനാണ് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള […]Read More

kerala

കെ മുരളീധരനെ എങ്ങനെയും സജീവമാക്കണമെന്ന് യുഡിഎഫ് നേതാക്കൾ; സുരക്ഷിതമായ പദവി നൽകണമെന്ന് ആവശ്യം;

തിരുവനന്തപുരം: തൃശ്ശൂരിലെ ദയനീയ പരാജയത്തിന് പിന്നാലെ പൊതുരം​ഗത്ത് നിന്നും പിന്മാറുകയാണെന്ന് പറഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് വീണ്ടും സജീവമാക്കാൻ യുഡിഎഫ് ക്യാമ്പിൽ തിരക്കിട്ട കൂടിയാലോചനകൾ. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ പതിനെട്ടിലും വിജയിച്ചെങ്കിലും തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയും യുഡിഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തത് യുഡിഎഫ് കേന്ദ്രങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, അതിലും വലിയ പ്രതിസന്ധിയാണ് കെ മുരളീധരൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചാൽ നേരിടേണ്ടി വരിക എന്നാണ് യുഡിഎഫ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. കോൺ​ഗ്രസിനുള്ളിൽ ഇന്നും നല്ലൊരു ശതമാനം […]Read More