Tags :HAMAZ

World

​ഗാസ; ഹമാസ് ആക്രമണത്തിൽ എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ഗസ്സ: റഫയിൽ ഹമാസ് ആക്രമണത്തിൽ എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. അതിനിടെ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ രണ്ട് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. പതിനായിരത്തോളം കുട്ടികൾ പട്ടിണിമരണത്തിന്റെ വക്കിലാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ മാസങ്ങളായി മതിയായ ഭക്ഷണവും വെള്ളവും കിട്ടാത്തതിനാൽ അഞ്ച് വയസ്സിനു താഴെയുള്ള പതിനായിരത്തോളം കുട്ടികളാണ് മരണത്തോട് മല്ലടിക്കുന്നത്. വടക്കൻ ഗസ്സയിലാണ് കൂടുതൽ ദുരിതം. ഈ മേഖലയിലേക്ക് ഭക്ഷണസാമഗ്രികൾ എത്തിക്കാനുള്ള യു.എൻ വാഹനങ്ങൾപോലും ഇസ്രായേൽ തടയുകയാണെന്ന് യുനിസെഫ് പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ […]Read More

World

ഗസ്സ ആക്രമണം; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഐ.സി.സിയുടെ അറസ്റ്റ് വാറന്റ്

ഹേഗ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ്. ഗസ്സ ആക്രമണത്തിലാണ് ഐ.സി.സി നടപടി. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും യഹ്‌യ സിൻവാർ ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഇസ്രായേലിലും തുടർന്ന് ഗസ്സയിലും നടന്ന ആക്രമണങ്ങളിലാണ് ഐ.സി.സിയുടെ നടപടിയെന്ന് ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ അറിയിച്ചു. അൽഖസ്സാം ബ്രിഗേഡ് തലവനും മുഹമ്മദ് ദൈഫ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽമസ്രി, ഹമാസ് […]Read More