വീടുനിറയെ ചിതൽപ്പുറ്റുകൾ; തട്ടിക്കളഞ്ഞാലും അടുത്തദിവസം ഉണ്ടാകുന്നത് അതിലും വലുത്; ദൈവിക സാന്നിധ്യമെന്ന് പറഞ്ഞ്
പുൽപള്ളി: സ്വന്തമായി ആകെയുള്ള വീട് ചിതൽപ്പുറ്റുകൾക്ക് വിട്ടുകൊടുത്ത് അമ്മയും മകളും വീടുവിട്ടിറങ്ങി. വയനാട് ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിനും മകൾക്കുമാണു ദുരിതം നേരിടേണ്ടി വന്നത്. വീട്ടിനുള്ളിൽ ഇപ്പോഴും ചിതൽപ്പുറ്റുകൾ വളർന്നുയർന്നുകൊണ്ടിരിക്കുകയാണ്. പുറ്റ് തട്ടിക്കളഞ്ഞാലും അടുത്തദിവസം അതിലും വലുതുണ്ടാവുന്നു. ഇതോടെ ആണ് ഗത്യന്തരമില്ലാതെ ഇവർക്ക് വീട് ഒഴിയേണ്ടി വന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയതാണ് ബിന്ദുവിന്റെ വീട്. വീട്ടില്‍ താമസമാക്കി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ചിതലുകളുമെത്തി. സിമന്റ് തറയില്‍ വളരുന്ന പുറ്റ് തട്ടിക്കളയാറായിരുന്നു പതിവ്. എന്നാല്‍ പിന്നീട് പുറ്റിന്റെ […]Read More