Tags :bird-flu

kerala

സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ പകർച്ചപ്പനി ബാധിച്ച് മരിച്ചത് മുപ്പതിലേറെ പേർ

കോട്ടയം∙ സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ പകർച്ചപ്പനി ബാധിച്ച് മരിച്ചത് മുപ്പതിലേറെ പേർ. ദിവസവും അമ്പതിലേറെ പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. 4 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 1431 പേർ ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. 6 മാസത്തെ കണക്കെടുത്താൽ ഇത് 47 പേരാണ്. ജപ്പാൻ ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 7. രണ്ടാഴ്ചക്കിടെ 77 പേർക്ക് എലിപ്പനി ബാധിച്ചപ്പോൾ മരിച്ചത് 7 പേരാണ്.കഴിഞ്ഞ ദിവസം 6151 പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 108 പേർക്ക് ഡെങ്കി ലക്ഷണങ്ങളായിരുന്നു. 35 […]Read More

kerala

പക്ഷിപ്പനി: ആലപ്പുഴയില്‍ കൊന്നൊടുക്കിയത് 12,678 വളര്‍ത്തുപക്ഷികളെ

ആലപ്പുഴ: വിവിധ ഇടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴ ജില്ലയില്‍ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും. തലവടി, തഴക്കര, ചമ്പക്കുളം വാര്‍ഡുകളിലെ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കും. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് കൊല്ലുന്നത്.തലവടിയില്‍ 4074ഉം തഴക്കരയില്‍ 8304ളും ചമ്പക്കുളത്ത് 300ളും പക്ഷികളെയാണ് കൊല്ലുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാലിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. […]Read More