Tags :ambikasutan-mangad

kerala

‘അന്ന് ഈ അപകടകാരി ഈ പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല’ -വീട്ടുമുറ്റത്തെ ആഫ്രിക്കൻ ഒച്ചിന്റെ ചിത്രം

കാസർകോട്: അഞ്ചെട്ട് കൊല്ലം മുമ്പ് എഴുതിയ കഥയിലെ അധിനിവേശ ജീവി വീട്ടുമുറ്റത്തടക്കം വ്യാപിക്കുന്നതിന്റെ ദുരിതം പങ്കുവെക്കുകയാണ് സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്. അധിനിവേശ സസ്യങ്ങളും ജീവികളും നമ്മുടെ ജൈവ പ്രകൃതിയിലുണ്ടാക്കുന്ന വിപത്തുകൾ പ്രമേയമാക്കി എഴുതിയ ‘ചിന്നമുണ്ടി’ എന്ന കഥയിലാണ് ഇദ്ദേഹം ആഫ്രിക്കൻ ഒച്ചിനെ കുറിച്ച് പരാമർശിച്ചിരുന്നത്. ‘എന്നാൽ, അന്ന് ഈ കഥയെഴുതുമ്പോൾ ഈ അപകടകാരി പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല. വരുമെന്നും പ്രതീക്ഷിച്ചതല്ല. പക്ഷെ ഇപ്പോൾ ഈ പ്രദേശമാകെ ഭീഷണമായി നിറഞ്ഞിരിക്കുന്നു..’ -വീട്ടുമുറ്റത്തെ കവുങ്ങിൽ കയറുന്ന ആഫ്രിക്കൻ ഒച്ചിന്റെ ചിത്രം പങ്കുവെച്ച് […]Read More